Breaking

ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷം പേർ ഇരുട്ടിലായി

Published

on

മ യാ മി: ഇ യാ ൻ ചു ഴ ലി ക്കൊ ടു ങ്കാ റ്റ് അ മേ രി ക്ക യി ലെ ഫ്ലോ റി ഡ സം സ്ഥാ ന ത്ത് വ ലി യ നാ ശ ന ഷ്ടം വി ത ച്ചു.ക ന ത്ത മ ഴ യും വെ ള്ള പ്പൊ ക്ക വും ഭീ ക ര തി ര മാ ല ക ളും ഉ ണ്ടാ യി. 25 ല ക്ഷം പേർക്കു വൈ ദ്യു തി ഇ ല്ലാ താ യെ ന്നാ ണ് റി പ്പോ ർ ട്ടു ക ൾ.

കാ റ്റ ഗ റി നാ ലി ൽ പ്പെ ട്ട ഇ യാ ൻ ചു ഴ ലി ക്കൊ ടു ങ്കാ റ്റ് ബു ധ നാ ഴ്ച ഉ ച്ച യ്ക്കാ ണ് ഫ്ലോ റി ഡ യു ടെ തെ ക്കു പ ടി ഞ്ഞാ റ ൻ തീ ര ത്തെ ത്തി യ ത്. കാ റ്റി ന്‍റെ വേ ഗം മ ണി ക്കൂ റി ൽ 185 കി ലോ മീ റ്റ റാ യി കു റ ഞ്ഞി ട്ടു ണ്ട്. വ ട ക്കു കി ഴ ക്ക ൻ ഫ്ലോ റി ഡ യി ലും ജോ ർ ജി യ, സൗ ത്ത് ക രോ ളൈ ന സം സ്ഥാ ന ങ്ങ ളി ലെ തീ ര പ്ര ദേ ശ ത്തും ഇ ന്ന് കാ റ്റ് വീ ശി യേ ക്കും.

Advertisement

Trending

Exit mobile version